പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്. മേലില്‍ പാപം ചെയ്കയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നത്. ചെയ്തുപോയ മാരകപാപങ്ങള്‍ വൈദികനെ അറിയിക്കുന്നത്. വൈദികന്‍ കല്‍പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്.